നല്ല സുന്നികളെ....സ്വാഗതം


19/4/11

പള്ളി വിവാദം: ഒരു സംഗ്രഹം

പിറന്നതിന്റെ ശേഷം ഒരു പൊതി ചോറ് പോലും ഒരു പാവത്തിന് നല്കാന്‍ മനസ്സ് കാണിക്കാത്ത പിശുക്കന്‍ പോലും ചോദിക്കുന്നു ,കോഴിക്കോട്‌ എത്ര പാവങ്ങള്‍ ഉണ്ട്..പള്ളിയുണ്ടാക്കുന്ന പൈസ കൊണ്ട് അവര്‍ക്ക്‌ ഭക്ഷണം കൊടുത്തു കൂടേ? വീട്
ഇല്ലാത്തവര്‍ക് ആ കാശു കൊണ്ട് വീട് പണിത്‌ കൊടുത്തു കൂടേ എന്നൊക്കെ .എന്നാല്‍
മുറം കൊണ്ട് സൂര്യ പ്രകാശം മൂടി വെക്കനകുമോ? .കോഴിക്കോട്‌ നഗരത്തില്‍ നിന്ന്
മര്കസിലെതാന്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പോരേ?.അവിടെ വന്നാല്‍ അറിയാമല്ലോ
കാന്തപുരം പാവങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നുണ്ടോ ,വീട് ഇല്ലാത്തവര്‍ക്ക്‌ വീട് നല്‍കുന്നുണ്ടോ ,കിണര്‍ ഇല്ലാത്തവര്‍ക്ക്‌ അത് നല്‍കുന്നുണ്ടോ എന്നൊക്കെ .ഒരു ദിവസം ഒരു പത്രമെങ്കിലും വായിക്കുന്നവര്‍ കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനം അറിയാതിരിക്കില്ല ,പിന്നെ പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്നവര്‍ എന്തെങ്കിലും പറയുന്നതിന് കാന്തപുരം ഉത്തരവാദിയല്ല
.പതിറ്റാണ്ടുകളായി കേരള ക്കരയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുല്യതയില്ലാത്ത സേവനം നല്‍കുന്ന മഹനീയ വെക്തിതമാണ് കാന്തപുരം .കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കാന്തപുരത്തിന്റെ സേവന സാനിധ്യമുണ്ട്.*
**
*മര്‍കസ്‌ എന്ന സംരംഭവുമായി ഇറങ്ങി തിരിച്ചപ്പോളും പൂമാലകളല്ല കാന്തപുരത്തെ
വരവേറ്റത്‌,അന്ന് ഒരു കോടിയുടെ പദ്ധതിയായിരുന്നു ഉസ്താദ്‌ മുമ്പോട്ടു വെച്ചത്
,പള്ളി മൂലയില്‍ ചൊറി പിടിച്ചു നടക്കേണ്ട മുസ്ലിയര്‍ക്ക്‌ എവിടുന്നാണ് ഒരു കോടി
എന്നായിരുന്നു അന്ന് പലരും ചോദിച്ചത്.പക്ഷെ കാലം അവര്‍ക്ക്‌ മറുപടി നല്‍കി
,ഇന്ന് നാല്പതു കോടിയുടെ പള്ളി പ്രഖ്യാപനം നടന്നതോടെ വിമര്‍ശകര്‍ ഒന്നടങ്കം
രംഗത്ത് വന്നത് ചരിത്ര ആവര്‍ത്തനമാകാം.പക്ഷെ ഇത്തവണ മേല്‍ സൂചിപ്പിച്ച പോലെ
വിമര്‍ശക വ്രതത്തിന്‍റെ വ്യാപ്തി അല്പം കൂടുതലാണ്,തിരു കേശതിനുള്ള
ആദരവായതിനാല്‍ പരിഷ്കരണ വാദികളും ,നടത്തുന്നത് കാന്തപുരമായതിനാല്‍ എതിര്‍
ചേരിയില്‍ ഉള്ളവരും ,സംഗതി എന്തായാലും നാലപ്ത് കോടി ആയതിനാല്‍ യുക്തി വാദിയും ഒരു പോലെ കയറെടുത്ത് പിന്നാലെ പായുന്നു എന്നതാണ് വസ്തുത,*
**
*തിരു കേശത്തിന്റെ പ്രാമാണികത ചോദ്യം ചെയ്യുന്നവര്‍ ഉണ്ട് ,ഏതെങ്കിലും ഒരു
മതത്തില്‍ വിശ്വാസം ഉള്ളവരേ അത് ചോദിക്കെണ്ടാതുള്ളൂ.ദൈവം തന്നെ ഇല്ല എന്ന്
പറയുന്ന നിരീശര വാദിക്ക് പ്രവാചകരുടെ തിരു കേശം ഒരു വലിയ
സംഭവമായിരിക്കില്ല.അതിനാല്‍ പ്രാമാണികത അവരോട് പറയേണ്ടതില്ല ,മുസ്ലിമീങ്ങല്കു
പ്രമാണം ആവശ്യമാണ് ,ആ പ്രമാണം ഓരോരുത്തരോടും പ്രവാചകര്‍ വന്നു പറയണമെന്ന്
വന്നാല്‍ നടക്കില്ല ,പിന്നെ നടക്കുന്ന ഒന്നുണ്ട് അതാണ്‌ പാരമ്പര്യം
.ഇസ്ലാമിന്‍റെ പ്രമാങ്ങളൊക്കെ പാരമ്പര്യ അധിഷ്ടിതമാണ് ,പതിനാലു നൂറ്റാണ്ട്
മുമ്പ് അവതരിച്ച വേദ ഗ്രന്ഥം നമ്മിലെതുന്നത് ആ ഒരു പാരമ്പര്യം നില നില്‍കുന്നത്
കൊണ്ടാണ് ,തിരു കേശത്തിന്റെ കാര്യത്തിലും ഈ പാരമ്പര്യമാണ് സുന്നികള്‍ക്ക്
പ്രമാണം,വിമര്‍ശകര്‍ ഇനി ചെയ്യേണ്ടത്‌ പ്രമാണം ഇല്ല എന്ന് പറയലല്ല
,ഉസ്താദിന്റെ പക്കല്‍ ഉള്ള പരമ്പര എന്ത് കൊണ്ട് അസീകാര്യമാണ് എന്ന്
സമര്തിക്കലാണ് ,ആ പരമ്പരയില്‍ പെട്ട ഏതെങ്കിലും ഒരു വെക്തിയെ തള്ളി
കളയെണ്ടാതുണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് ?.മര്കസിലേക്ക് ദൂരമില്ല എന്ന് പറഞ്ഞല്ലോ
,അവിടെ ചെന്ന് ആ സനദ്‌ ഒന്ന് പരിശോദിച്ചു കൂടേ?,കവലയില്‍ കിടന്നു കാള മൂത്ര
പ്രസംഗം നടത്തിയാല്‍ മതിയോ ?അല്പമൊക്കെ പ്രായോഗിക ബുദ്ധിയും വേണ്ടേ ?.*
**
*ഇനി പറയാം അത് നബിയുടെ മുടി ആണെങ്കില്‍ തന്നെ അതിത്ര സംഭവമാക്കാന്‍ മാത്രം
എന്തുണ്ട് എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും.പ്രവാചക സ്നേഹം കൊണ്ട് മനസ്സ്‌
കുളിരണിഞ്ഞ മുഹിബ്ബീങ്ങള്ക് ഈ ചര്‍ച്ചയുടെ ആവശ്യം ഉണ്ടാവില്ല,പരിഷ്കരണം ,യുക്തി
പൂജ ഒക്കെ ആയി നടക്കുന്നവര്‍ക്ക് അങ്ങനെ തോന്നല്‍ സ്വോഭാവികം ,എന്നാല്‍
മുസ്ലിംകള്‍ക്ക് അതിനും പ്രമാണമുണ്ട്.മഹാനായ ഖാലിദ്‌ ഇബ്നുല്‍ വലീദ് അവര്‍കള്‍
പറയുന്ന ഒരു ഹദീസില്‍ കാണാം ,നബി തിരുമേനി ഉംറ നിര്‍വഹിച്ച ശേഷം അവിടുത്തെ തല
മുടി നീക്കം ചെയ്തു ,അതില്‍ നിന്ന് ഒരു മുടി ഞാന്‍ കൈവശപ്പെടുത്തി ,അത് ഞാന്‍
എന്‍റെ തൊപ്പിയില്‍ തുന്നിച്ചേര്‍ത്തു,അത് ധരിച്ചു ഞാന്‍ പങ്കെടുക്കുന്ന
യുദ്ധങ്ങളിലെല്ലാം അല്ലാഹു എനിക്ക് വിജയം നല്‍കുകയുണ്ടായി.*
**
*ബുഖാരിയിലെ 5896 ആം ഹദീസില്‍ കാണാം ,ഉമ്മുസലമ ബീവി നബി തങ്ങളുടെ മൂന്ന് തിരു
കേശം സൂക്ഷിച്ചിരുന്നു,ആര്‍കെങ്കിലും വല്ല അസുഖവും വന്നാല്‍ അവരുടെ അടുത്തേക്ക്
വെള്ളം കൊടുത്തയക്കും,മഹതി അതില്‍ തിരു കേശം മുക്കി അവര്‍ക്ക്‌ തന്നെ വെള്ളം
തിരിച്ചു നല്‍കും,സഹാബികള്‍ രോഗ ശാന്തിക്കായി തിരു കേശം മുക്കിയ വെള്ളം
ഉപയോഗിച്ചിരുന്നു എന്നാണ് പ്രസ്തുത ഹദീസ്‌ പഠിപ്പിക്കുന്നത്.ഹദീസ്‌
ഗ്രന്ഥങ്ങളില്‍ തിരു കേശം കൊണ്ടും,അവിടുത്തെ ഉമിനീര്‍ കൊണ്ടും,വിയര്‍പ് കൊണ്ടും
വുളു ചെയ്ത വെള്ളം കൊണ്ടും പുണ്യം കാംക്ഷിച്ച നിരവദി തെളിവുകള്‍ കാണാം ,സഹീഹു
മുസ്ലിമിലെ 6202,1148 എന്നീ ഹദീസുകള്‍ മേല്‍ വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍
താല്പര്യമുള്ളവര്‍ക്ക് അവലംബിക്കാവുന്നതാണ്.ഇനി ഗ്രന്ഥമില്ലെങ്കില്‍ ഇന്ത്യയിലെ
ഏറ്റവും വലിയ ഇസ്ലാമിക പുസ്തക ശാലയും കാരന്തൂര്‍ മര്‍കസില്‍ ഉണ്ട്,സനദ്‌
പരിശോദിക്കാന്‍ പോകുമ്പോള്‍ ലൈബ്രറിയില്‍ ഒന്ന് കയറി നോക്കാവുന്നതെ
ഉള്ളൂ,അതിനും വേണം അറബി തിരിയുക.*
**
*തിരു കേശ പൂജ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കണ്ടു.പള്ളി ഉണ്ടാക്കുന്നത്
കാന്തപുരമാണല്ലോ അത് കൊണ്ട് അതിനു പറ്റിയ പേരും അവിടെ എന്ത് നടക്കുമെന്നൊക്കെ
തീരുമാനിക്കുന്നതും കാന്തപുരം തന്നെയായിരിക്കും,ഭാവിയില്‍ അവിടെ കേശ പൂജയും
ആരാധനയും നടക്കും എന്നൊന്നും ആരും പേടിക്കണ്ട,അങ്ങനെ സമുദായം മുഴുക്കെ ബഹു ദൈവ ആരാധകരകുമെന്ന പേടി ,തിരു നബിക്ക്‌ പോലും ഉണ്ടായിരുന്നില്ല,എന്നിട്ടല്ലേ
സാമ്രാജ്യത കങ്കാണിമാര്‍ക്ക്‌?.നബി തങ്ങള്‍ പറഞ്ഞ ഹദീസില്‍ കാണാം ,എനിക്ക് ശേഷം
നിങ്ങളെല്ലാം മുശ്രികുകലാകുമെന്നു ഞാന്‍ ഭയക്കുന്നില്ല (ബുഖാരി 1344) ജാറ
വ്യവസായം ,കേശ പൂജ ,കേശ മുണ്ഡനം,അങ്ങനെ പലതും അവിടെ നടക്കുമെന്ന് ചിലര്‍
പ്രസ്താവന ഇറക്കി കഴിഞ്ഞു,പക്ഷെ കഥ അറിയാതെ ചിലര്‍ എന്തൊക്കെയോ വിളിച്ചു
കൂവുന്നു എന്നതാണ് സത്യം.തിരു കേശത്തിന്റെ മഹത്വം നേരത്തെ സൂചിപ്പിച്ചു,അതിനു
ഉചിതമായ ഒരു ആസ്ഥാനം അതാണ്‌ കാന്തപുരം ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്,അവിടെ നിര്‍മിക്കുന്ന പള്ളിയില്‍ മുസ്ലിംകള്‍ക്ക്
നിസ്കരിക്കാം,അതിനോടനുബന്ധിച്ചു 1200 വീടുകളും നിര്‍മിക്കുന്നുണ്ട് ,അതിനാല്‍
കോഴക്കോട്ടെ മുഴുവന്‍ ജനങ്ങളും വന്നാലും പള്ളി നിരയൂല എന്നൊന്നും ആരും ഭയപ്പെടേണ്ട .വിമര്‍ശകര്‍ കാന്തപുരം നിര്‍മിക്കുന്നപള്ളിയില്‍ ആളു കുറയുമോ എന്ന് ഭയപ്പെടുന്നതെന്തിനാ?. നിങ്ങളുടെ നിര്‍ദേശ പ്രകാരമാണോ ഇന്ത്യയില്‍ ആയിരത്തില്‍ അതികം പള്ളികള്‍ കാന്തപുരം ഉണ്ടാക്കിയത്? അവിടെ ഏതെങ്കിലും ഒരു
പള്ളി കാലി ആയി കിടക്കുന്നുണ്ടോ?.ഉദേശ ശുദ്ധി തിരിച്ചറിയാനുള്ള വിവേകം സുന്നികള്‍കുണ്ട്.പിന്നെ ധൂര്‍ത്തിന്‍റെ കാര്യം പറഞ്ഞു കേട്ടു,കല്യാണത്തിനും ,വീട് നിര്‍മാണത്തിനും അനേക കോടികള്‍ മുടക്കുന്ന വിമര്‍ശകര്‍ എന്തേ അതൊക്കെ പാവങ്ങള്‍ക്ക്‌ വീട് വെക്കാനും,ഭക്ഷണം കൊടുക്കാനും നീക്കി വെക്കാതത്?.കാന്തപുരം അതൊക്കെ ചെയ്യുന്നതിന്‍റെ പുറമെയാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് എന്നോര്‍ക്കുക.അതും
അദ്ധേഹത്തിനു കമ്മീഷന്‍ പറ്റാനല്ല.സമുദായത്തിന്‍റെ ഗുണത്തിന് വേണ്ടി മാത്രം.*
വിവേകമുള്ളവര്‍ ചിന്തിക്കട്ടെ*
* ഒരു വെടിക്ക്‌ രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട് ,ഇപ്പോള്‍ അത് മൂന്നായോ
എന്നൊരു സംശയം.തിരുകേശം,കാന്തപുരം,മുസ്ലിം തീവ്രവാദം ഇതാണ് മൂന്നെണ്ണം തിരു
നബിയുടെ വിശുദ്ധ കേശം സംരക്ഷിക്കാന്‍ കാന്തപുരം ഉസ്താദ്‌ പുതിയ ഒരു പള്ളി
നിര്‍മിക്കുന്നു ,അതും നാല്പതു കോടി ചെലവില്‍. വാര്‍ത്ത നാട്ടിലാകെ
പാട്ടായി,അതാ തുടങ്ങുന്നു ബ്ലോഗെഴുത്തുകാരും,മെയില്‍ വീരന്മാരും,പിന്നെ കല്ല്‌
കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് വരെ എല്ലാ
അലവലാതികളും.പക്ഷെ അതികമാരും അറിയാതിരുന്ന ഗ്രാന്‍റ് മോസ്ക് നിര്‍മാണം
മാലോകരാകെ നിമിഷങ്ങളെ കൊണ്ട് വിവരമറിഞ്ഞു എന്നതായിരുന്നു അതിന്റെ ഫലം .*
**
* പിറന്നതിന്റെ ശേഷം ഒരു പൊതി ചോറ് പോലും ഒരു പാവത്തിന് നല്കാന്‍ മനസ്സ്
കാണിക്കാത്ത പിശുക്കന്‍ പോലും ചോദിക്കുന്നു ,കോഴിക്കോട്‌ എത്ര പാവങ്ങള്‍ ഉണ്ട്
? പള്ളിയുണ്ടാക്കുന്ന പൈസ കൊണ്ട് അവര്‍ക്ക്‌ ഭക്ഷണം കൊടുത്തു കൂടേ? വീട്
ഇല്ലാത്തവര്‍ക് ആ കാശു കൊണ്ട് വീട് പണിത്‌ കൊടുത്തു കൂടേ എന്നൊക്കെ .എന്നാല്‍
മുറം കൊണ്ട് സൂര്യ പ്രകാശം മൂടി വെക്കനകുമോ? .കോഴിക്കോട്‌ നഗരത്തില്‍ നിന്ന്
മര്കസിലെതാന്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പോരേ?.അവിടെ വന്നാല്‍ അറിയാമല്ലോ
കാന്തപുരം പാവങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നുണ്ടോ ,വീട് ഇല്ലാത്തവര്‍ക്ക്‌ വീട്
നല്‍കുന്നുണ്ടോ ,കിണര്‍ ഇല്ലാത്തവര്‍ക്ക്‌ അത് നല്‍കുന്നുണ്ടോ എന്നൊക്കെ .ഒരു
ദിവസം ഒരു പത്രമെങ്കിലും വായിക്കുന്നവര്‍ കാന്തപുരത്തിന്റെ കാരുണ്യ
പ്രവര്‍ത്തനം അറിയാതിരിക്കില്ല ,പിന്നെ പണിയൊന്നുമില്ലാതെ തെക്ക് വടക്ക്
നടക്കുന്നവര്‍ എന്തെങ്കിലും പറയുന്നതിന് കാന്തപുരം ഉത്തരവാദിയല്ല
.പതിറ്റാണ്ടുകളായി കേരള ക്കരയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌
തുല്യതയില്ലാത്ത സേവനം നല്‍കുന്ന മഹനീയ വെക്തിതമാണ് കാന്തപുരം .കേരളത്തില്‍
മാത്രമല്ല ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കാന്തപുരത്തിന്റെ
സേവന സാനിധ്യമുണ്ട്.*
**
*മര്‍കസ്‌ എന്ന സംരംഭവുമായി ഇറങ്ങി തിരിച്ചപ്പോളും പൂമാലകളല്ല കാന്തപുരത്തെ
വരവേറ്റത്‌,അന്ന് ഒരു കോടിയുടെ പദ്ധതിയായിരുന്നു ഉസ്താദ്‌ മുമ്പോട്ടു വെച്ചത്
,പള്ളി മൂലയില്‍ ചൊറി പിടിച്ചു നടക്കേണ്ട മുസ്ലിയര്‍ക്ക്‌ എവിടുന്നാണ് ഒരു കോടി
എന്നായിരുന്നു അന്ന് പലരും ചോദിച്ചത്.പക്ഷെ കാലം അവര്‍ക്ക്‌ മറുപടി നല്‍കി
,ഇന്ന് നാല്പതു കോടിയുടെ പള്ളി പ്രഖ്യാപനം നടന്നതോടെ വിമര്‍ശകര്‍ ഒന്നടങ്കം
രംഗത്ത് വന്നത് ചരിത്ര ആവര്‍ത്തനമാകാം.പക്ഷെ ഇത്തവണ മേല്‍ സൂചിപ്പിച്ച പോലെ
വിമര്‍ശക വ്രതത്തിന്‍റെ വ്യാപ്തി അല്പം കൂടുതലാണ്,തിരു കേശതിനുള്ള
ആദരവായതിനാല്‍ പരിഷ്കരണ വാദികളും ,നടത്തുന്നത് കാന്തപുരമായതിനാല്‍ എതിര്‍
ചേരിയില്‍ ഉള്ളവരും ,സംഗതി എന്തായാലും നാലപ്ത് കോടി ആയതിനാല്‍ യുക്തി വാദിയും
ഒരു പോലെ കയറെടുത്ത് പിന്നാലെ പായുന്നു എന്നതാണ് വസ്തുത,*
**
*തിരു കേശത്തിന്റെ പ്രാമാണികത ചോദ്യം ചെയ്യുന്നവര്‍ ഉണ്ട് ,ഏതെങ്കിലും ഒരു
മതത്തില്‍ വിശ്വാസം ഉള്ളവരേ അത് ചോദിക്കെണ്ടാതുള്ളൂ.ദൈവം തന്നെ ഇല്ല എന്ന്
പറയുന്ന നിരീശര വാദിക്ക് പ്രവാചകരുടെ തിരു കേശം ഒരു വലിയ
സംഭവമായിരിക്കില്ല.അതിനാല്‍ പ്രാമാണികത അവരോട് പറയേണ്ടതില്ല ,മുസ്ലിമീങ്ങല്കു
പ്രമാണം ആവശ്യമാണ് ,ആ പ്രമാണം ഓരോരുത്തരോടും പ്രവാചകര്‍ വന്നു പറയണമെന്ന്
വന്നാല്‍ നടക്കില്ല ,പിന്നെ നടക്കുന്ന ഒന്നുണ്ട് അതാണ്‌ പാരമ്പര്യം
.ഇസ്ലാമിന്‍റെ പ്രമാങ്ങളൊക്കെ പാരമ്പര്യ അധിഷ്ടിതമാണ് ,പതിനാലു നൂറ്റാണ്ട്
മുമ്പ് അവതരിച്ച വേദ ഗ്രന്ഥം നമ്മിലെതുന്നത് ആ ഒരു പാരമ്പര്യം നില നില്‍കുന്നത്
കൊണ്ടാണ് ,തിരു കേശത്തിന്റെ കാര്യത്തിലും ഈ പാരമ്പര്യമാണ് സുന്നികള്‍ക്ക്
പ്രമാണം ,പ്രവാചകര്‍ മുതല്‍ ഇപ്പോള്‍ കാന്തപുരം വരെ തിരു കേശം കൈമാറി പ്പോന്ന
ഒരു പരമ്പര,ജന ലക്ഷങ്ങളെ സാക്ഷിയാകി മര്‍കസ്‌ മഹാ സമ്മേളനത്തില്‍ അത് വായിച്ചു
കേള്പിച്ചതാണ് ,വിമര്‍ശകര്‍ ഇനി ചെയ്യേണ്ടത്‌ പ്രമാണം ഇല്ല എന്ന് പറയലല്ല
,ഉസ്താദിന്റെ പക്കല്‍ ഉള്ള പരമ്പര എന്ത് കൊണ്ട് അസീകാര്യമാണ് എന്ന്
സമര്തിക്കലാണ് ,ആ പരമ്പരയില്‍ പെട്ട ഏതെങ്കിലും ഒരു വെക്തിയെ തള്ളി
കളയെണ്ടാതുണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് ?.മര്കസിലേക്ക് ദൂരമില്ല എന്ന് പറഞ്ഞല്ലോ
,അവിടെ ചെന്ന് ആ സനദ്‌ ഒന്ന് പരിശോദിച്ചു കൂടേ?,കവലയില്‍ കിടന്നു കാള മൂത്ര
പ്രസംഗം നടത്തിയാല്‍ മതിയോ ?അല്പമൊക്കെ പ്രായോഗിക ബുദ്ധിയും വേണ്ടേ ?.*
**
*ഇനി പറയാം അത് നബിയുടെ മുടി ആണെങ്കില്‍ തന്നെ അതിത്ര സംഭവമാക്കാന്‍ മാത്രം
എന്തുണ്ട് എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും.പ്രവാചക സ്നേഹം കൊണ്ട് മനസ്സ്‌
കുളിരണിഞ്ഞ മുഹിബ്ബീങ്ങള്ക് ഈ ചര്‍ച്ചയുടെ ആവശ്യം ഉണ്ടാവില്ല,പരിഷ്കരണം ,യുക്തി
പൂജ ഒക്കെ ആയി നടക്കുന്നവര്‍ക്ക് അങ്ങനെ തോന്നല്‍ സ്വോഭാവികം ,എന്നാല്‍
മുസ്ലിംകള്‍ക്ക് അതിനും പ്രമാണമുണ്ട്.മഹാനായ ഖാലിദ്‌ ഇബ്നുല്‍ വലീദ് അവര്‍കള്‍
പറയുന്ന ഒരു ഹദീസില്‍ കാണാം ,നബി തിരുമേനി ഉംറ നിര്‍വഹിച്ച ശേഷം അവിടുത്തെ തല
മുടി നീക്കം ചെയ്തു ,അതില്‍ നിന്ന് ഒരു മുടി ഞാന്‍ കൈവശപ്പെടുത്തി ,അത് ഞാന്‍
എന്‍റെ തൊപ്പിയില്‍ തുന്നിച്ചേര്‍ത്തു,അത് ധരിച്ചു ഞാന്‍ പങ്കെടുക്കുന്ന
യുദ്ധങ്ങളിലെല്ലാം അല്ലാഹു എനിക്ക് വിജയം നല്‍കുകയുണ്ടായി.*
**
*ബുഖാരിയിലെ 5896 ആം ഹദീസില്‍ കാണാം ,ഉമ്മുസലമ ബീവി നബി തങ്ങളുടെ മൂന്ന് തിരു
കേശം സൂക്ഷിച്ചിരുന്നു,ആര്‍കെങ്കിലും വല്ല അസുഖവും വന്നാല്‍ അവരുടെ അടുത്തേക്ക്
വെള്ളം കൊടുത്തയക്കും,മഹതി അതില്‍ തിരു കേശം മുക്കി അവര്‍ക്ക്‌ തന്നെ വെള്ളം
തിരിച്ചു നല്‍കും,സഹാബികള്‍ രോഗ ശാന്തിക്കായി തിരു കേശം മുക്കിയ വെള്ളം
ഉപയോഗിച്ചിരുന്നു എന്നാണ് പ്രസ്തുത ഹദീസ്‌ പഠിപ്പിക്കുന്നത്.ഹദീസ്‌
ഗ്രന്ഥങ്ങളില്‍ തിരു കേശം കൊണ്ടും,അവിടുത്തെ ഉമിനീര്‍ കൊണ്ടും,വിയര്‍പ് കൊണ്ടും
വുളു ചെയ്ത വെള്ളം കൊണ്ടും പുണ്യം കാംക്ഷിച്ച നിരവദി തെളിവുകള്‍ കാണാം ,സഹീഹു
മുസ്ലിമിലെ 6202,1148 എന്നീ ഹദീസുകള്‍ മേല്‍ വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍
താല്പര്യമുള്ളവര്‍ക്ക് അവലംബിക്കാവുന്നതാണ്.ഇനി ഗ്രന്ഥമില്ലെങ്കില്‍ ഇന്ത്യയിലെ
ഏറ്റവും വലിയ ഇസ്ലാമിക പുസ്തക ശാലയും കാരന്തൂര്‍ മര്‍കസില്‍ ഉണ്ട്,സനദ്‌
പരിശോദിക്കാന്‍ പോകുമ്പോള്‍ ലൈബ്രറിയില്‍ ഒന്ന് കയറി നോക്കാവുന്നതെ
ഉള്ളൂ,അതിനും വേണം അറബി തിരിയുക.*
**
*തിരു കേശ പൂജ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കണ്ടു.പള്ളി ഉണ്ടാക്കുന്നത്
കാന്തപുരമാണല്ലോ അത് കൊണ്ട് അതിനു പറ്റിയ പേരും അവിടെ എന്ത് നടക്കുമെന്നൊക്കെ
തീരുമാനിക്കുന്നതും കാന്തപുരം തന്നെയായിരിക്കും,ഭാവിയില്‍ അവിടെ കേശ പൂജയും
ആരാധനയും നടക്കും എന്നൊന്നും ആരും പേടിക്കണ്ട,അങ്ങനെ സമുദായം മുഴുക്കെ ബഹു ദൈവ
ആരാധകരകുമെന്ന പേടി ,തിരു നബിക്ക്‌ പോലും ഉണ്ടായിരുന്നില്ല,എന്നിട്ടല്ലേ
സാമ്രാജ്യത കങ്കാണിമാര്‍ക്ക്‌?.നബി തങ്ങള്‍ പറഞ്ഞ ഹദീസില്‍ കാണാം ,എനിക്ക് ശേഷം
നിങ്ങളെല്ലാം മുശ്രികുകലാകുമെന്നു ഞാന്‍ ഭയക്കുന്നില്ല (ബുഖാരി 1344) ജാറ
വ്യവസായം ,കേശ പൂജ ,കേശ മുണ്ഡനം,അങ്ങനെ പലതും അവിടെ നടക്കുമെന്ന് ചിലര്‍
പ്രസ്താവന ഇറക്കി കഴിഞ്ഞു,പക്ഷെ കഥ അറിയാതെ ചിലര്‍ എന്തൊക്കെയോ വിളിച്ചു
കൂവുന്നു എന്നതാണ് സത്യം.തിരു കേശത്തിന്റെ മഹത്വം നേരത്തെ സൂചിപ്പിച്ചു,അതിനു
ഉചിതമായ ഒരു ആസ്ഥാനം അതാണ്‌ കാന്തപുരം ഇപ്പോള്‍ വിഭാവനം
ചെയ്തിരിക്കുന്നത്,അവിടെ നിര്‍മിക്കുന്ന പള്ളിയില്‍ മുസ്ലിംകള്‍ക്ക്
നിസ്കരിക്കാം,അതിനോടനുബന്ധിച്ചു 1200 വീടുകളും നിര്‍മിക്കുന്നുണ്ട് ,അതിനാല്‍
കോഴക്കോട്ടെ മുഴുവന്‍ ജനങ്ങളും വന്നാലും പള്ളി നിരയൂല എന്നൊന്നും ആരും
ഭയപ്പെടേണ്ട .വിമര്‍ശകര്‍ കാന്തപുരം നിര്‍മിക്കുന്ന പള്ളിയില്‍ ആളു കുറയുമോ
എന്ന് ഭയപ്പെടുന്നതെന്തിനാ?.നിങ്ങളുടെ നിര്‍ദേശ പ്രകാരമാണോ ഇന്ത്യയില്‍
ആയിരത്തില്‍ അതികം പള്ളികള്‍ കാന്തപുരം ഉണ്ടാക്കിയത്? അവിടെ ഏതെങ്കിലും ഒരു
പള്ളി കാലി ആയി കിടക്കുന്നുണ്ടോ?.ഉദേശ ശുദ്ധി തിരിച്ചറിയാനുള്ള വിവേകം
സുന്നികള്‍കുണ്ട്.പിന്നെ ധൂര്‍ത്തിന്‍റെ കാര്യം പറഞ്ഞു കേട്ടു,400 കോടി
ചെലവിലാണ് അംബാനി വീട് വെച്ചത്,രാജ്യത്തു നടക്കുന്ന അഴിമതികളെല്ലാം
കോടികളുടെതാണ് ,അതിലൊന്നും ധൂര്‍ത്ത്‌ കാണാത്ത കണ്ണുകള്‍ അല്ലാഹുവിന്‍റെ
പള്ളിയില്‍ മാത്രം എന്തേ ഇങ്ങനെ?.കോഴിക്കോട് ഇപ്പോള്‍ പത്തു രൂപയുടെ ഒരു
സാദനത്തിന് കോടികള്‍ ആണല്ലോ വില!,കല്യാണത്തിനും ,വീട് നിര്‍മാണത്തിനും അനേക
കോടികള്‍ മുടക്കുന്ന വിമര്‍ശകര്‍ എന്തേ അതൊക്കെ പാവങ്ങള്‍ക്ക്‌ വീട്
വെക്കാനും,ഭക്ഷണം കൊടുക്കാനും നീക്കി വെക്കാതത്?.കാന്തപുരം അതൊക്കെ
ചെയ്യുന്നതിന്‍റെ പുറമെയാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് എന്നോര്‍ക്കുക.അതും
അദ്ധേഹത്തിനു കമ്മീഷന്‍ പറ്റാനല്ല.സമുദായത്തിന്‍റെ ഗുണത്തിന് വേണ്ടി മാത്രം

ഇസ്ലാം മതപരിവര്‍ത്തനം ഇരട്ടിയായി

നല്ലിക്കുത്ത് ഉസ്താത്. അഹ്ലുസ്സുന്നയുടെ അജയ്യ തേരാളി

ആലിമിന്റെ മരണം ലോകത്തിന്റെ മരണം എന്ന തിരു വചനം അന്വര്ഥമാക്കി, ആദര്ശ സ്നേഹികളെ കണ്ണീരിലായ്ത്തി ശൈഖുല് ഹദീസ് നല്ലിക്കുത്ത് ഉസ്താദ് നമ്മില് നിന്ന് വിടപറഞ്ഞു. അഹ്ലുസ്സുന്നയുടെ അജയ്യ തേരാളി എന്നആലങ്കാരിക പ്രയോഗത്തില് ഒതുക്കാവുന്നതല്ല ഉസ്താദിന്റെ സേവനം. എഴുത്തും പ്രസംഗവും ക്ലസും ബുദ്ധിയും എല്ലാം സുന്നത്ത് ജമാഅത്തിന് സമര്പ്പിച്ച അതുല്യ പണ്ഡിത തേജസ്. ഉസ്താദ് ജീവിതത്തില് മറ്റെന്തിനെക്കാളും സ്നേഹിച്ചതും സുന്നത്ത ജമാഅത്തിനെയാണ്. ഉസ്താദിന്റെ ക്ലാസുകളിലും പ്രസംഗത്തിലും സംസാരത്തിലും വിഷയം എന്തുമാവട്ടെ, സുന്നത്ത് ജമാഅത്ത് കടന്നു വരും. എല്ലാ ശിഷ്യന്മാരും ആദര്ശ പ്രചാരകരാവണമെന്ന് ഉസ്താദിന് നിര്ബന്ധമായിരുന്നു.എന്തിനേറെ സാധാരണക്കാരുടെ മനസ്സുകളില് പോലും ആദര്ശം രൂഡമൂലമാകണമെന്ന് ഉസ്താദ് ആഗ്രഹിച്ചിരുന്നു.വഴിമാറി സന്ചരിക്കുന്നവര് എന്ന ഗ്രന്ഥം രചിക്കാനുള്ള പ്രേരകവും ഈ ലക്ഷം തന്നെ. “ദുന്യാവും അതിലുള്ള സകലതും ലഭിക്കുന്നതിനേക്കാള് ഉത്തമാണ് നീ കാരണമായി ഒരാള്ക്ക് ഹിദായത്ത് ലഭിക്കുന്നത്” എന്ന നബി വചനമാണ് ഉസ്താദിനെ എന്നും ആവേശമാക്കിയിരുന്നത്. എലാലാവര്ക്കും എപ്പോഴും നല്കിയിരുന്ന നസ്വീഹത്തും ഈ തിരുവചനം തന്നെ.
അഹാലുസ്സുന്നയുടെ അജയ്യത മാത്രം അജണ്ടയിലുള്ള ഉസ്താദ് സുന്നത്ത് ജമാഅത്ത് പ്രചരിപ്പിക്കുന്നതിനുള്ള ഏത് ചെറിയ സംരഭത്തെയും പ്രോത്സാഹിപ്പിക്കുമായിരുന്നു.ഈ വിനീതന്റെ അനുഭവം കുറിക്കട്ടെ, മര്കസ് മുത്വവ്വലില് പഠിക്കുന്ന സമയം, ഉസ്താദ് രചിച്ച വഴിമാറി സന്ചരിക്കുന്നവര് എന്ന ആദര്ശ ഗാനത്തിന് ഒരു പുസ്തക പരചയം എഴുതി ഉസ്താദിന്റെ റൂമില് ചെന്നു കാണിച്ചു. ഉസ്താദ് വളരെ സന്തോഷത്തോടെ അത് വായിച്ചു കേട്ടു. ശേഷം ഉസ്താദ് പറഞ്ഞ വാക്ക് സുന്നത്ത് ജമാഅതത് പ്രചരിപ്പിക്കുന്നതിലുള്ള ഇഖ്ലാസ് സ്ഫുരിക്കുന്നതായിരുന്നു. മേല് വിവരിച്ച നബി വചനം ഉദ്ധരിച്ച് ആവേശം നല്കികൊണ്ട് ഉസ്താദ പറഞ്ഞു:”ഇത് വായിക്കുന്നതിലൂടെ ആദര്ശ ഗാണം വായിക്കാണും സുന്നത്ത ജമാഅത്ത് പഠിക്കാനും ആര്കെങ്കിലും കാരണമായാല് ദുന്യാവ് കിട്ടുന്നതിനേക്കാള് വലുതാണ്” . പിന്നീട് ഉസ്താദ് തന്നെ മുന്കയ്യെടുത്ത സുന്നത്ത് മാസ്കയുടെ പുസ്തക പരിചയം കോളത്തില് പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു.
ബിദഇകള് വിവര ദോഷികളും യതാര്ത്ഥ ഇസ്ലാം ഉള്കെള്ളാത്ത ഹതഭാഗ്യരുമാണ് എന്ന ഉറച്ച നിലപാടകാരനായിരുന്നു ഉസ്താദവര്കള്. പഠിച്ച വല്ലവരും ബിദ്ഇകളായിട്ടുണ്ടെങ്കില് പഠിക്കുന്ന കാലത്ത് ഉസ്താദുമാരുടെ ഗുരുത്വക്കേട് സന്പാധിച്ചവരോ മറ്റോ ആയിരിക്കും,,,ഇതാണ് ഉസ്താദ് എപ്പോഴും ഓര്മപ്പെടുത്തിയിരുന്നുത്. അതിന് ഉദാഹരണമായി ഉസ്താദ് എപ്പോഴും ഒരു സംഭവം പറയാറുണ്ട്. ഒരിക്കല് കുറച്ച് പുത്തനാശയക്കാര് സംശയം ചോദിക്കാന് ഉസ്താദിന്റെ അടുത്ത് വലിയ ജോറായി വന്നു, വളരെ ഗൌരത്തോടെ ചോദ്യം അവതരിപ്പിച്ചു. അവരുടെ ഉള്ളിരുപ്പ മനസ്സിലാക്കിയ ഉസ്താദ് കിതാബ് വല്ലതും തിരിയുമോ എന്ന് ചോദിച്ചു. ഒക്ക തികഞ്ഞവരായിരന്ന നിലക്ക് അവര് തലയാട്ടി. വിവര ദോശികളായ അവരുടെ അജ്ഞത ബോധ്യപ്പെടുത്താന് ഉസ്താദ് കിതാബ് തുര്മുദിയുടെ ഇബാറത്ത് വായിക്കാന് ആവശ്യപ്പെട്ടു.حدثنا قطيبة نا ....ഹദീസിന്റെ ഇസ്ത്വിലാഹ് തിരിയാത്ത പാവങ്ങള് വലിയ ഗമയോടെ വായിച്ചു. ഹദ്ദസനാ ഖുതൈബതുനാ .. ഉസ്താദ് പൊട്ടി ചിരിച്ചു. പന്തിക്കേട് മനസ്സിലാക്കിയ അവര് വേഗം സ്ഥലം കാലിയാക്കി.
നാട്യങ്ങളോ ജാഡകളോ ഇല്ലാത്ത ലളിത ജീവിതമായിരുന്നു ശൈഖുനായുടെത്.ആര്ക്കും എപ്പോഴും കടന്നു ചെല്ലാം, സംസാരിക്കാം, പക്ഷെ, വിഷയം സുന്നത്ത ജമാഅത്ത മാത്രമായിരിക്കണം.ഏത് ഹദീസിലും സു ന്നത്ത ജമാഅത്ത് സമര്ഥിക്കുയും അത് പ്രത്യേകം നോട്ട ചെയ്യിപ്പികയും ചെയ്യുന്ന ശൈലിയാണ് ഉസ്താദ് ക്ളാസില് സ്വീകരിച്ചിരുന്നത്. ബദഇകളുടെ ചോദ്യവും അതിനുള്ള സ്പഷ്ട മറുപടിയും എഴുതിപ്പിച്ചതിന് ശേഷമേ ഉസ്താദ് ക്ളാസ് അവസാനിപ്പിക്കുകയുള്ളു.
ജീവിതത്തില് എന്ത് നേടണമെന്ന് പ്ളാന് ചെയ്യുകയും അതെല്ലാം സാക്ഷാല്കരിക്കുയം ചെയ്ത അതുല്ല്യമായ ജീവിതമാണ് ഉസ്താദവര്കളുടെത്.മര്കസില് ജൂനിയര് അറബിക്കോളേജില് പഠിക്കുന്ന സമയത്ത് ഗോള് സെറ്റിങ്ങില് ഉസ്താദിനെ മാതൃകയാക്കണമെന്നാണ് ഉസ്താദുമാര് മുതഅല്ലിമുകളായ നമുക്ക് മോട്ടിവേഷന് നല്കാറുള്ളത്.,,ധാരാളം ശിഷ്യന്മാരെ വാര്ത്തെടുക്കുക,അനവധി ഗ്രന്ഥങ്ങള് രചിക്കുക ഉസ്താദിന്റെ ഏറ്റവും വലിയ രണ്ട് ജീവിത ലക്ഷ്യങ്ങളായിരുന്നു. വിചാരിച്ചതിലം നേടാന് അള്ളാഹു ഉസ്താദിന് തൌഫീഖ് നല്കി. ഇരുപത്തന്ചിലധികം കനപ്പെട്ട ആധികാരിക രചനകളാണ് ഉസ്താദിന്റെ തൂലികയില് നിന്ന് വിരിഞ്ഞത്. ആയിരക്കണക്കിന് സഖാഫിമാരടക്കം പതിനായിരത്തിലധികം ശിഷ്യഗണങ്ങളെ നല്കി കൊണ്ടും അള്ളാഹു ഉസാതാദിനെ അനുഗ്രഹിച്ചു.
സുന്നത്ത ജമാഅത്തിനെ സ്നേഹിക്കുയും അതിന് വേണ്ടി ജീവിതം സമര്പ്പിച്ച ഉസ്താദവര്കള് തന്റെ അന്ത്യ യാത്രയെ കുറിച്ച് മുന് സൂചന നല്കിയിരുന്നോ..?കഴിഞ്ഞ വര്ഷം മര്കസിലെ ജല്സത്തുല് വിദാഇല് ഉസ്താദ് നടത്തിയ പ്രസംഗമാണ് ഇത്തരമെരു സന്ദഹം നല്കുന്നത്. തഹ്സീലായി പോകുന്ന സഖാഫികള്ക്ക് ഉപദേശം നല്കി കൊണ്ട് ഉസ്താദ് പറഞ്ഞ വാക്കുകളാണിത്,,,”നിങ്ങള് (ശിഷ്യന്മാര്) സുന്നത്ത ജമാഅത്ത പ്രചരിപ്പിക്കുന്നത് കാണുന്പോള് എനിക്ക് കണ്ണില് നിന്ന് കണ്ണീര് വരുന്നു, സന്തോഷത്തിന്റെ കണ്ണീര്, ഇനി ഞാന് സേവനം അവസാനിപ്പിച്ചാലും സുന്നത്ത് ജമാഅത്ത് സംരക്ഷിക്കാന് ശിഷ്യന്മാരുണ്ടല്ലോ”. അന്ന് പരിപാടിയില് പങ്കെുക്കാന് വളരെ ക്ളേഷം സഹിച്ചാണ് ഉസ്ത്താത് എത്തിച്ചേര്ന്നതും.ഏന്തിരുന്നാലും ഉസ്താദ് പറഞ്ഞ പോലെ ആയിരക്കണക്കിന് അഹ്ലുസ്സുന്നയുടെ കര്മഭടന്മാരെ സൃഷ്ടിച്ച്, അവരുടെ പ്രവര്ത്തനങ്ങള് കന്കുളിര്ക്കെ കണ്ട് കൊണ്ട് ഭൌതിക ലോകത്തെ സേവനം അവസാനിപ്പിച്ച ഉസ്താദ് യാത്രയായി.അള്ളാഹു ഉസ്താദവര്കളുടെ ദറജ ഉയര്ത്തി കൊടുക്കട്ടെ, ആമീന്